സ്ഥിതി ഗൗരവതരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസസ് അറിയിച്ചു. അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കും. നിലവിലെ സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഗബ്രിയോസസ് വ്യക്തമാക്കി.
മുമ്പ് 'സാഴ്സ്' ൈവറസ് പടര്‍ന്നപ്പോഴും സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.